സമകാലസമൂഹ ജീവിതത്തിന്റെ നേർചിത്ര ങ്ങളും പച്ചയായ ജീവിത യാഥാർഥ്യങ്ങളും ആധുനിക മനുഷ്യന്റെ വ്യഥകളും വിഷയമായി അവതരിപ്പിച്ച് മലയാളിക്ക് പുതിയൊരു കാവ്യാനുഭവം നൽകിയ കവിവര്യനാണ് അക്കിത്തം.
കവിതയുടെ പ്രശാന്ത നിർമ്മല പൗർണമി - വി. പി. ഷൗക്കത്ത് അലി
"കോവിലിലുണ്ടൊരൊരുമ്പെട്ടവൾ
അവൾ തൂവിടുമെന്നിൽ കാരുണ്യം
എന്ന് ധരിച്ചു; കണ്ണു മിഴിച്ചീലെന്നുടെ
നേരെ ക്കുത്തിച്ചി" എന്ന് 'നിർമ്മാല്യ'ത്തിനും മുൻപ് ഭഗവതിയോട് രോഷം കൊണ്ട കവിയാണ് അക്കിത്തം
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ പാലക്കാട് കുമരനല്ലൂരില്‍.